ജര്‍മനിയില്‍ കൊറോണവൈറസ് ബാധയുടെ രണ്ടാം ഘട്ടം തുടങ്ങിക്കഴിഞ്ഞതായി ജര്‍മന്‍ ഡോക്ടര്‍മാരുടെ യൂണിയന് മുന്നറിയിപ്പ് നല്കി. ആദ്യ ഘട്ടത്തില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം ജനങ്ങളുടെ ജാഗ്രത കുറവാണ് ഇതിനു കാരണമെന്നും അവര്‍ വിലയിരുത്തുന്നു.
കോവിഡ് രോഗം പകരുന്നത് തടയുവാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജർമൻ ജനതക്ക് ഉണ്ടാക്കിയ സാമ്പത്തിക തളർച്ച പരിഹരിക്കാൻ 130 ബില്യൻ യൂറോയുടെ പുതിയ ഉത്തേജക പാക്കേജിന് ജർമൻ സർക്കാർ അംഗീകാരം
കഴിഞ്ഞ വെള്ളിയാഴ്ച്ച ന്യുമോണിയക്കെതിരെ ആംഗല മെര്‍ക്കലിന് വാക്സിന് എടുത്തിരുന്നു. ഈ വാക്സിന് എടുക്കാന്‍ വന്ന ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനമെടുത്തതെന്ന് ജര്‍മ്മന്‍ ചാന്‍സലറുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
വെള്ളം കുടിക്കാന്‍ ഫൗണ്ടന് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമായി സ്ഥാപിക്കുക, പാര്‍ക്ക് ബെഞ്ചുകള്‍ റീസൈക്കിള്‍ഡ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുക, പഴങ്ങള്‍ പ്ലാസ്റ്റിക് ബാഗിനു പകരം നേരേ ഷോപ്പിംഗ് കാര്‍ട്ടില്‍ വയ്ക്കുക തുടങ്ങിയവയാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍.
ഈ വിന്റര്‍ സെമസ്റ്ററില്‍ ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ വിദ്യര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. ഈ വര്‍ഷം മെട്രിക്കുലേഷന്‍ പാസായവരുടെ എണ്ണം 2.87 മില്യണാണ്. കഴിഞ്ഞ സെമസ്റ്ററിനേക്കാള് 22,600 വിദ്യാര്‍ഥികള്‍ ഈ വിന്റര്‍ സെമിസ്റ്ററില്‍ കൂടുതലാണ്.
ജര്‍മന്‍ സമൂഹവുമായി ചേര്‍ന്നു പോകാന്‍ സാധിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് സ്ഥിര താമസത്തിന് അവസരം നല്‍കുക കൂടി ചെയ്യുന്ന തരത്തിലാണ് പുതിയ നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് മറ്റു മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കു നല്‍കിക്കഴിഞ്ഞു.
ജോലിയുടെ ആവശ്യത്തിനായി നടത്തുന്ന യാത്രകള്‍ക്ക്, ഡ്യൂട്ടി സമയത്തിനു തുല്യമായ ശമ്പളം മണിക്കൂറിനു കണക്കാക്കി തൊഴിലുടമ നല്‍കണമെന്ന് ജര്‍മനിയിലെ ഫെഡറല്‍ ലേബര്‍ കോടതി.
യൂറോപ്പ് മെല്ലെ ശൈത്യത്തിലേയ്ക്ക് കടക്കന്നു. ജര്‍മനിയില്‍ മാത്രല്ല യൂറോപ്പില്‍ കൊടും വേനലിന് അവസാനമാകുന്നു. ഇനി മഞ്ഞുകാലത്തിന്റെ തുടക്കമെന്നോണം പര്‍വതനിരകളില്‍ ഈ ആഴ്ചയോടെ മഞ്ഞു വീഴ്ച ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വേണ്ടസമയത്ത് അവയവം കിട്ടാതെ ജര്‍മ്മനിയില്‍ ദിവസേന മൂന്ന് പേര് വീതം മരിക്കുന്നതായാണ് കണക്ക്. കൂടാതെ ഏതാണ്ട് പതിനായിരത്തോളം ആളുകള്‍ പലവിധ അവയവങ്ങള്‍ക്കായി കാത്തുകിടക്കുന്ന സ്ഥിതി വിശേഷവും രാജ്യത്ത് നിലിവലുള്ളതായി കണക്കുകള്‍ പറയുന്നതോടെ രാജ്യത്ത് അവയവദാനം നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി സ്റെറഫാന്‍ സ്പാന്‍ അറിയിച്ചു.
ജി.സി.സിയുടെ സജീവമായ ഇടപെടല്‍ ഇല്ലാത്തതിനാലാണ് ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായതെന്നും പരിഹാരശ്രമങ്ങളില്‍ ജര്‍മനി എല്ലാ ശ്രമങ്ങളും നടത്തുമെന്നും ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ വിയോജിപ്പുകള്‍ ഇല്ലാതാകണം.