ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് ഭക്ഷ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. പരിഷ്കരണം നടപ്പാക്കുന്നതിന് സാവകാശം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. തീരുമാനം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.