മലേഷ്യയിലെ തീരനഗരമായ സബയില്‍നിന്നു ഇന്തോനേഷ്യയിലേക്കു പോകുകയായിരുന്ന അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണു കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം.
ക്വലാലംപൂര്‍: മലേഷ്യയിലെ തീരനഗരമായ സബയില്‍നിന്നു ഇന്തോനേഷ്യയിലേക്കു പോകുകയായിരുന്ന അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണു കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം.
ബോട്ടില്‍ നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നതായി മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി വക്താവ് പറഞ്ഞു. അതേസമയം ബുധനാഴ്ച രണ്ടു ഇന്തോനേഷ്യന്‍ അഭയാര്‍ഥികളെ മലേഷ്യന്‍ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.