നിശ്ചിത ദിവസങ്ങളില്‍ ഓരോ മേഖലയിലും മെഡിക്കല്‍ സംഘം മൊബൈല്‍ യൂണിറ്റുകളില്‍ എത്തി പരിശോധിക്കും. ഒരു ദിവസം 200 പേരെ പരിശോധിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സേവനം ലഭ്യമാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. ആശുപത്രികളില്‍ പരിശോധനയ്ക്ക് 300 മുതല്‍ 400 ദിര്‍ഹം വരെ ചെലവ് വരും.