കോവിഡ് വ്യാപനം നിയന്ത്രിക്കുകയും വാക്സീന് വിതരണം തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കോവിഡ് രൂക്ഷമല്ലാത്ത രാജ്യക്കാര്‍ക്കായിരിക്കും ആദ്യ പരിഗണന നല്‍കുക. രണ്ടാഴ്ചയിലൊരിക്കല്‍ സാഹചര്യം വിലയിരുത്തി കൂടുതല്‍ രാജ്യക്കാര്‍ക്ക് അനുമതി നല്‍കും.