സാധാരണ രീതിയിലുള്ള വാക്ക് ഇന്‍ ചികിത്സയ്ക്ക് അനുമതിയില്ല. ഓണ്‍ലൈന്‍ വഴിയോ മറ്റ് പുതിയ സാങ്കേതിക സംവിധാനങ്ങള്‍ വഴിയോ സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാമെന്നും മന്ത്രിസഭയുടെ ഉത്തരവില്‍ പറയുന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവ് നിലനില്ക്കും.