സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ നാലാം ഘട്ടമായാണ് പുതിയ നീക്കം. ഈ തസ്തികകള്‍ സ്വദേശികളുടെ പരിധിയിലാകുന്നതോടെ പ്രതിവര്‍ഷം 5 കോടി ദിര്‍ഹം ലഭിക്കുമെന്നാണ് കണക്ക്. നിശ്ചിത തൊഴിലുകളില്‍ 85 എണ്ണം പുരുഷന്മാര്ക്കും 77 തസ്തികകള്‍ വനിതകള്‍ക്കുമായിരിക്കും.