മുനിസിപ്പാലിറ്റിയുടെ നിയമങ്ങള്‍ക്കെതിരാണെങ്കിലും മുനിസിപ്പാലിറ്റി ഇതുവരെ ശക്തമായ നടപടിയെടുത്തിരുന്നില്ല. സ്വദേശികളില്‍നിന്ന് ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതു മൂലം മുനിസിപ്പാലിറ്റി വരുംദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.