അടുത്ത സാമ്പത്തിക വര്‍ഷം 3000ത്തിലേറെ വിദേശികളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അഡ്മിനിസ്ട്രേറ്റിവ് ജോലികളിലുള്ളവരെയാണ് ആദ്യ ഘട്ടത്തില്‍ ഒഴിവാക്കുക. സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്ന ‘ഇഹ്ലാല്‍’ പദ്ധതിയുടെ ഭാഗമായാണ് പട്ടിക തയാറാക്കിയത്.