അനുമതിയില്ലാതെ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളിലും പ്രവേശിക്കുന്നതും ഡേറ്റയും രഹസ്യവിവരങ്ങളും ചോര്‍ത്തുന്നതും ശിക്ഷാര്‍ഹമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പു നല്‍കിയത്.