നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു പ്രഖ്യാപിച്ചത്. ഇതുവരെ 57,847 പേരാണ് ഇങ്ങനെ രാജ്യം വിടാന്‍ റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 12,378 പേര് ഇതിനോടകം മടങ്ങി. സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.