കര്‍ശനമായ സുരക്ഷാ മാര്‍ഗ മാനദണ്ഡങ്ങളോടെ നവംബര്‍ 15ാം തീയതി മുതല്‍ തുറക്കാനാണ് അനുമതി. നാനൂറും അതിലധികം പേരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മസ്ജിദുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ തുറക്കുക. അഞ്ചു നേരത്തേ നമസ്കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാര്‍ഥനക്ക് അനുവാദം നല്‍കിയിട്ടില്ല. ഓരോ നമസ്കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കാന്‍ പാടുള്ളൂ.