നോട്ടുനിയന്ത്രണത്തിന്റെ പേരില്‍ വ്യാപാര മേഖല സ്തംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
പിന്‍വലിച്ച 1000, 500 നോട്ടുകള്‍ മാറ്റി നല്‍കുന്നതിനും പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് ഇടപാടുകള്‍ക്കും വേണ്ടിയാണ് ഞായറാഴ്ച തുറക്കുക.
ക്ഷേമനിധിപ്പെന്‍ഷന്‍, അബ്കാരി തൊഴിലാളി പെന്ഷന് എന്നിവ വാങ്ങുന്നവര്‍ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതർ അറിയിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനുളള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി
അഞ്ഞൂറിന്റേയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ചതിലൂടെ സാധാരണക്കാര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണു നടപടിയെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ഇക്കഴിഞ്ഞ പ്ളസ് ടു പരീക്ഷയ്ക്ക് സംസ്ഥാന സിലബസില്‍ പഠിച്ച്, എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുമായ 3000 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കും.
രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പുറമെ അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫലവും പൊതുവെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി. യുടെ എല്ലാ ബസുകളിലും ഇന്ധനം പൂര്‍ണമായും സി.എന്‍.ജി. ആക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
എയർ ഇന്ത്യ കോഴിക്കോട് നിന്നും റിയാദിലേക്ക് ആരംഭിക്കാനിരിക്കുന്ന വിമാന സർവീസ് വൈകാൻ സാധ്യത. റിയാദ് വിമാനത്താവളത്തില്‍ സര്‍വീസിനാവശ്യമായ സമയക്രമം ലഭിക്കാത്തതാണ് കാരണമാകുന്നത്.
സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൂന്നാര്‍, കല്പറ്റ, മാനന്തവാടി, തലശ്ശേരി, കട്ടപ്പന സര്‍ക്കാര്‍ കോളേജുകളിലാണ് കോഴ്സുകള്‍ അനുവദിച്ചത്.