എഞ്ചിന് തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന 6ഇ248 ഇന്റിഗോ എയര്‍ലൈന്‍ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.
നോട്ടു നിരോധനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ആറു മാസത്തേക്ക് താത്ക്കാലികമായാണ് ക്യാബിന് ക്രൂ അംഗങ്ങളെ ഗ്രൗണ്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഭാരം കുറയ്ക്കാന്‍ ഇവര്‍ക്ക് എയര്‍ ഇന്ത്യ സമയ പരിധി നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ഭാരം കുറച്ചില്ലെങ്കില്‍ ഇവരെ ഗ്രൗണ്ട്ഡ്യൂട്ടിയില്‍ സ്ഥിരപ്പെടുത്തും.
പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇനി 30,000 രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയില്‍നിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.
ഇന്ത്യയുടെ കയറ്റുമതി വരുമാനം ഡിസംബറില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.72% ഉയര്‍ന്ന് 2390 കോടി ഡോളറായി. ഇറക്കുമതി 0.46% വര്‍ധനയോടെ 3425 കോടി ഡോളറാണ്.
ഇന്ത്യയില്‍ എവിടെ മലേറിയ രോഗം കൂടുതലുണ്ടോ അവിടെ കന്നുകാലിത്തൊഴുത്തുകളുടെ എണ്ണവും വളരെ കൂടുതലാണ് – ലോകാരോഗ്യസംഘടന പറയുന്നു
നികുതി പിരിവില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. തുടര്‍ന്നാണ് ഏപ്രില്‍ ഒന്നില്‍ നിന്നു ജൂലൈ ഒന്നിലേക്കു ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതു മാറ്റിയത്. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
7.6 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ഒക്ടോബറില്‍ പുറത്തിറക്കിയ ലോക സാമ്പത്തികാവലോകനം പുതുക്കിയാണ് പുതിയ നിരീക്ഷണം ഐ.എം.എഫ്. നടത്തിയിരിക്കുന്നത്.
ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്. കറന്റ് അക്കൗണ്ടില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ പിന്‍വലിക്കാവുന്ന തുക 50,000 രൂപയായിരുന്നു.
ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ പക്കലാണ്. ഇന്ത്യയില്‍ മൊത്തം 84 ശതകോടിശ്വരന്‍മാരുണ്ടെന്നാണ് കണക്ക്. ഏകദേശം 20248 കോടി ഡോളറിന്റെ സമ്പത്ത് ഇവരുടെ കയ്യിലുണ്ട്.