14.6 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് കഴിഞ്ഞ നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതിന്റെ 10 ശതമാനം തിരികെ എത്താതിരിക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.
ബുധനാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചന. റീപോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനത്തിലേക്കും കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ തയ്യാറെടുപ്പാണിതെന്നും മാറ്റങ്ങളെ സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മോദി ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ നടത്തിയ പരിവര്‍ത്തന്‍ റാലിയില്‍ പറഞ്ഞു.
വെറും 15 മുതല്‍ 20 മിനിറ്റ് വരെ മാത്രമേ തനിക്ക് ഇതിന് വേണ്ടി വന്നുള്ളൂവെന്നും ആപ് വികസിപ്പിച്ചെടുത്തവര്‍ അവശേഷിപ്പിച്ച ചില സുരക്ഷാ വീഴ്ചകള്‍ താന്‍ മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ മുപ്പതോടെ കാര്യങ്ങള്‍ ഏതാണ്ട് സാധാരണ നിലയിലാകും. എന്നാല്‍ നവംബര്‍ എട്ടിനു ഉണ്ടായിരുന്ന അത്രയും പേപ്പര്‍ കറന്‍സി ഇനി ഒരിക്കലും ഉണ്ടാകില്ലെന്നും പണമിടപാടുകള്‍ക്ക് കറന്‍സിരഹിത വ്യവസ്ഥയാണ് ലക്ഷ്യമെന്നും ജയ്റ്റ്ലി പറഞ്ഞു.
ഇതേ കാലയളവില്‍ വരുമാനത്തിലുണ്ടായ വര്‍ധനവ് 18 ശതമാനമാണ്. ആറുമാസം കൊണ്ട് 1897 കോടി രൂപയായിരുന്നു വരുമാനം. 16.4 ലക്ഷം യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്തത്.
പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കിയാണ് ഇയാള്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്. സ്വന്തമായി അച്ചടിച്ച 2000 രൂപയുടെ നോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.
ചൈന, റഷ്യ, ഇറാന്, യുഎസ്എ തുടങ്ങി 40 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട യോഗത്തിലാണ് പ്രശ്നം ഉന്നയിക്കപ്പെട്ടത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബാങ്കുകളില്‍ കൃത്രിമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.