മൂന്നുമാസം മുമ്പ് അനുമതി നേടിയിരിക്കണമെന്നാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്. സമ്മേളനം, സെമിനാര്‍, പരിശീലനങ്ങള്‍, പഠനങ്ങള്‍, മറ്റു ഇവന്റുകള്‍ എന്നിവയ്ക്കാണ് അനുമതി നേടേണ്ടത്. രാജ്യത്ത് സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി ഇല്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് നടപടി.