ഇനി മുതല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ടുകള്‍ മാറ്റുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ സര്‍വീസ് ചാര്‍ജ് നിലവില്‍ വരും.
മിനിമം ബാലൻസ് ഇല്ലാത്തപക്ഷം ഈടാക്കുന്ന പിഴയുടെ കാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തത വരുത്തി.
എസ്ബിഐ-എസ്ബിടി ലയനത്തോടെ ബാങ്ക് ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് എസ്ബിഐ വ്യക്തമാക്കി. മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് ട്വീറ്റിലൂടെയാണ് എസ്ബിഐ വ്യക്തമാക്കിയത്.
പൊതു മേഖലാ എണ്ണക്കമ്പനികള്‍ വിശാഖപട്ടണം, പുതുച്ചേരി, ജ,ഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണവില ദിനംപ്രതി പുതുക്കി നിശ്ചയിക്കുന്നതിനായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
ഐആര്‍സിടിസി വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സര്‍വീസ് ചാര്‍ജ് ഇളവാണ് നീട്ടിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയും, മെട്രോ നഗരങ്ങളില്‍ 5000 രൂപയുമാണ് മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ ഇല്ലെങ്കില്‍ 20 മുതല്‍ 100 രൂപ വരെ പിഴ ഇടാക്കും.
പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം.
ഏപ്രില്‍ ഒന്നിന് ലയനം നിലവില്‍ വരും. എന്നാല്‍ 24വരെ നിലവിലുള്ള അവസ്ഥ തുടരും. ഇതിനുശേഷമാകും ശാഖകളുടെ എണ്ണം കുറയ്ക്കുന്ന നടപടി ആരംഭിക്കുക. 1017 ജീവനക്കാരെ ഇത് നേരിട്ട് ബാധിക്കും. ഇവരെ ഫലപ്രദമായി പുനര്‍വിന്യാസം നടത്താനാണ് പദ്ധതി.
പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലാഭത്തിലെത്തിയെന്നും 2015-16 സാമ്പത്തിക വര്‍ഷം 105 കോടി ലാഭം നേടിയെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ വാദം. അതേസമയം നഷ്ടം കണക്കാതെയാണ് ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം 321.4 കോടിയാണെന്നും സിഎജി പറയുന്നു.