പഴയ 500, 1000 നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രാജ്യത്തെ വിവിധ ബാങ്കുകളിലുണ്ടായത് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം.
500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ ഏതാണ്ട് 2,203 കോടി നോട്ടുകൾ റിസർവ് ബാങ്കിന് നശിപ്പിക്കേണ്ടി വരും.
പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
കേന്ദ്ര സർക്കാർ അസാധുവക്കിയ അഞ്ഞൂറ്, ആയിരം രൂപകളൂടെ നോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്ക് പരിഗണിച്ച് ഈ ആഴ്ചയിലെ ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
പ്രവാസികൾക്ക് നാട്ടിൽ വരാതെ വോട്ടവകാശം ലഭ്യമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ആരാഞ്ഞുകൊണ്ടുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സർവ്വേ ആരംഭിച്ചു.
സിനിമകള്‍ക്ക് ക്ലാസിഫിക്കേഷന്‍ മാത്രം ഏർപ്പെടുത്തിയാൽ മതിയെന്നാണ് ശുപാർശ. ഇത് സംബന്ധിച്ച ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അംഗീകരിച്ചിട്ടുണ്ട്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ത്യൻ ബിസിനസുകാർ യുകെയിലേക്ക് നടത്തുന്ന യാത്രകൾ സുഗമമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.