പതിവ് പോലെ ഇത്തവണയും കുട്ടികളുടെ ആശുപത്രിയില്‍ നിന്നായിരുന്നു മിഷേലിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം. വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം.
വാഷിങ്ടണ്‍: പ്രഥമ വനിതയെന്ന നിലയിലുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കിലാണ് മിഷേല്‍ ഒബാമ. പതിവ് പോലെ ഇത്തവണയും കുട്ടികളുടെ ആശുപത്രിയില്‍ നിന്നായിരുന്നു മിഷേലിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം. വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം.
കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെയുളള ക്രിസ്തുമസ് സമ്മാനങ്ങളുമായി മക്കളോടൊപ്പമാണ് മിഷേല്‍ ആഘോഷത്തിനെത്തിയത്. ടെലിവിഷന്‍ താരം റിയാന്‍ സീക്രസ്റ്റും മിഷേലിനൊപ്പമുണ്ടായിരുന്നു. കഥകള്‍ വായിച്ച് കൊടുത്തും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മിഷേല്‍ കുട്ടികളിലൊരളായി. ഇറ്റ് വാസ് എ നൈറ്റ് ബിഫോര്‍ ക്രിസ്തുമസ് എന്ന കഥയും മിഷേല്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. അസുഖം അല്‍പ നേരത്തേക്കെങ്കിലും മറന്ന് കുട്ടികളും ഏറെ സന്തോഷത്തോടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
magnificent points altogether, you just gained a logo new reader.
What may you recommend about your submit that you just made some days
ago? Any sure?
I’m impressed, I have to admit. Seldom do I come across a blog that’s
both equally educative and entertaining, and without a doubt, you’ve hit
the nail on the head. The issue is something that not enough men and women are speaking intelligently about.
Now i’m very happy I stumbled across this in my
hunt for something concerning this.
Do you have a spam problem on this site; I also am a blogger, and I
was wondering your situation; many of us have created
some nice procedures and we are looking to exchange techniques with
others, be sure to shoot me an email if interested.
Hi, always i used to check webpage posts here early in the break of day, as i enjoy to find out more and more.
Thanks for sharing your thoughts on water car. Regards