മധ്യ ക്യൂൻസ് ലാൻഡിൽ വിറ്റ ലോട്ടറി ടിക്കറ്റിനാണ് 800000 ഡോളർ ലഭിച്ചിരിക്കുന്നത്. എന്നാൽ ഇതേവരെ ആരും ടിക്കറ്റുമായി മുന്നോട്ട് വരാത്തതിനാൽ ഭാഗ്യശാലി ആരെന്ന് അന്വേഷിക്കുകയാണ് അധികൃതർ.
ജനങ്ങൾക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ കൃത്യമായി നൽകാതിരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് കാണിച്ച് ഈ വർഷം 2705 പരാതികൾ ക്യൂൻസ് ലാൻഡിലെ സർക്കാർ ജീവനക്കാർക്കെതിരെ ലഭിച്ചെന്ന് കണക്കുകൾ.
യുബിഎസ് ബാങ്ക് നടത്തിയ സർവ്വേയിലാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഭവനവായ്പയെടുത്ത 1228 പേരിൽ 28 ശതമാനം പേരും നൽകിയ വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമായത്.
ചൈൽഡ് സേഫ്റ്റി മിനിസ്റ്റർ ഷാനോൻ ഫെന്റിമാനാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കെതിരായ കേസുകൾ വർധിച്ച സാഹചര്യത്തിൽ ചൈൾഡ് സേഫ്റ്റി വർക്കേഴ്സിനായി ഈ വർഷം 7.8 മില്യൺ ഡോളർ ചെലവഴിക്കുമെന്നും അവർ വ്യക്തമാക്കി.
ബ്രിസ്ബേൺ മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. അഞ്ച് ശതമാനം മുതൽ പത്തൊമ്പത് ശതമാനം വരെയാണ് തൂക്കത്തിൽ കുറവ് കണ്ടെത്തിയത്.
130 വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട മോർട്ടൺ ബേ റെയിൽ ലിങ്ക് അഥവാ റെഡ്ക്ലിഫ് പെനിൻസുല ലെയിൻ ഒടുവിൽ യാഥാർത്ഥ്യമായി.
കഴിഞ്ഞ ദിവസം ചേർന്ന സിറ്റി കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇത്തരം കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നതിൽ ഈ വർഷം 38 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ക്യൂൻസ് ലാൻഡ് പോലീസ് സർവീസ് പുരത്തുവിട്ട 2015-16 വർഷത്തെ വാർഷിക കുറ്റകൃത്യക്കണക്കുകൾ വ്യക്തമാക്കുന്നു.
സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ക്യൂൻസ്ലാൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ കഴിഞ്ഞ വർഷം ജീവനക്കാർക്ക് ബോണസ് ഇനത്തിൽ നൽകിയത് 70 മില്യൺ ഡോളറെന്ന് കണക്കുകൾ.
ബ്രിസ്ബേൺ: ബ്രിസ്ബണിൽ വീട് വാങ്ങാൻ ഏറ്റവും കൂടുതൽ വില നൽകേണ്ടത് ടെനെറിഫെയിൽ ആണെന്ന് ആർഎസിക്യുവിന്റെ റിപ്പോർട്ട്. 1.7 മില്യൺ ഡോളർ ആണ് ഇവിടെ ശരാശരി ഒരു വീടിന്റെ വില. അതേസമയം വെറും 266,000 ഡോളറിന് വാകോളിൽ ഒരു വീട് സ്വന്തമാക്കാനും സാധിക്കും. ബ്രിസ്ബേണിലെ വിവിധ പ്രദേശങ്ങളിലെ ശരാശരി വീടുവില ചുവടെ കൊടുക്കുന്നു. വീടിന് ഏറ്റവും കൂടുതൽ വിലയുള്ള സ്ഥലങ്ങൾ ടെനെറിഫെ (1.7 മില്യൺ ഡോളർ ശരാശരി വീടുവില) ന്യൂഫാം (1.5 മില്യൺ ഡോളർ) ആസ്കോട്ട് (1.4 മില്യൺ […]